മതം ജീവിതത്തെ സ്വാധീനിക്കുന്നവിധം


വ്യക്തികളെയല്ലാതെ സമൂഹത്തെയൊന്നായി അഭിസംബോധന ചെയ്യുവാന്‍ ധാര്‍മ്മിക തത്വദര്‍ശനങ്ങല്‍ക്ക്‌ സാധ്യമല്ല. മതത്തെപ്പോ‍െ" ആഴത്തില്‍ സ്വാധീനം ച്ചേലുത്താനും അതിന്നാവില്ല. കൂടാതെ ഏത്‌ തത്വദര്‍ശനത്തെയാണ്‌ ജനങ്ങല്‍ പിന്‍പറ്റുക? ഓരോ തത്വജ്ഞാനിക്കും ഓരോ സിദ്ധാന്തം. ഓരോ സിദ്ധാന്തത്തിന്നും ഓരോ മാനദണ്ഡം വില്യം ജെയിംസിനെപ്പോലുള്ളവരുടെ പ്രയോജനവാദമോ? അരിസ്തീബി‍െന്‍റ ആനന്ദവാദമോ? നിഷേയുടെ അതിജീവന തത്വചിന്തയോ? കാന്ര്‌ വിഭാവനം ചെയ്ത സ്വാതന്ത്ര്യദര്‍ശനമോ?
ഒരു തത്വദര്‍ശനം സ്വീകരിക്കുന്നതുമൂ"ം മനുഷ്യന്ന്‌ "ഭിക്കാന്‍ പോകുന്ന പ്രതിഫമലം എന്താണ്‌? ബുദ്ധിക്ക്‌ തൃപ്തിയും മനസ്സിന്ന്‌ സൗഖ്യവും പകരുന്ന വല്ലതുമാണോ? അതോ വെറുമൊരു മരീചികയോ? ആരോരുമറിയാതെ, ആരും കാണാതെ, മതിയായ വേതനം "ഭിക്കാതെ രഹസ്യസങ്കേതങ്ങളില്‍ സമൂഹത്തിന്നുവേണ്ടി പണിയെടുക്കുന്ന ഒരു സൈനികന്ന്‌ എന്ത്‌ പ്രതിഫ"മാണ്‌ അത്‌ വാഗ്ദാനം ചെയ്യുന്നത്‌? സ്വന്തം സമൂഹത്തെയും കുടുംബത്തെയും പ്രതിരോധിക്കുന്നതിനിടയില്‍ അന്യായമായി കൊല്ലപ്പെടുന്ന ദൈവമാര്‍ഗത്തി‍െ" രക്തസാക്ഷികല്‍ക്ക്‌ എന്താണ്‌ കിട്ടുക? തത്വശാസ്ത്രജ്ഞര്‍ കൊട്ടിഘോഷിക്കുന്ന "ആത്മ സംതൃപ്തി'ക്ക്‌ മരിച്ചുപോകുന്നവരുടെ കാര്യത്തില്‍ എന്തു പ്രസക്തി?
മറുവശത്ത്‌ അതിക്രമികളും താന്തോന്നികളുമായി ജീവിക്കുന്നവര്‍. ഒട്ടും മനസ്താപമില്ലാതെ വി"ക്കപ്പെട്ട കനികളെല്ലാം ഭുജിക്കുന്നവര്‍. മരിച്ച്‌ മരവിച്ച മനസുക ഈ സമസ്യയുടെ കുരുക്കഴിക്കാന്‍ വിശ്വാസത്തിനേ കഴിയൂ - മതത്തിന്ന്‌ മാത്രം. അത്‌ പറയുന്നു: ""ആര്‍ അണുഅളവ്‌ ന? ചെയ്യുന്നുവോ അതി‍െന്‍റ ഫ"വും "ആര്‍ അണുഅളവ്‌ തി? ചെയ്യുന്നുവോ അതി‍െന്‍റ ഫ"വും അവന്‍ കാണും." ""അല്ലാഹുവി‍െന്‍റ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുണ്ടല്ലോ, അവരുടെ കര്‍മ്മങ്ങല്‍ അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. അവന്‍ അവര്‍ക്ക്‌ സ്വര്‍ഗത്തി‍േ"ക്ക്‌ വഴികാണിക്കും. അവര്‍ക്ക്‌ മികച്ചഅവസ്ഥ പ്രദാനം ചെയ്യുകയും അവര്‍ക്ക്‌ നേരത്തെ പരിചയപ്പെടുത്തിയിരുന്ന സ്വര്‍ഗ്ഗത്തില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും." ""മനുഷ്യന്‍ താന്‍ പ്രവര്‍ത്തിച്ചതെല്ലാം ഓര്‍മ്മിക്കുന്ന ദിവസം. അന്ന്‌ നോക്കുന്നവര്‍ക്കെല്ലാം കാണാവുന്നവിധം നരകം തുറന്നുവെക്കപ്പെടുന്നു. ധിക്കാരം കാണിക്കുകയും ഐഹികജീവിതത്തിന്ന്‌ മുന്‍ഗണന കല്‍പിക്കുകയും ചെയ്തിരുന്നവനാരോ, അവ‍െന്‍റ താവളം നരകമാകുന്നു. എന്നാല്‍, സ്വനാഥ‍െന്‍റ സമക്ഷത്തില്‍ നില്‍ക്കേണ്ടിവരുന്നത്‌ ഭയപ്പെടുകയും ആത്മാവിനെ ദുര്‍മോഹങ്ങളില്‍ നിന്നകറ്റി നിര്‍ത്തുകയും ചെയ്തവന്‍ ആരോ അവ‍െന്‍റ താവളം സ്വര്‍ഗമാകുന്നു."
തത്വശാസ്ത്രങ്ങളെ നാം തള്ളിപ്പറയുന്നതിനര്‍ത്ഥം ഉല്‍കൃഷ്ടസ്വഭാവഗുണങ്ങളെ തള്ളിക്കളയുന്നു എന്നല്ല. സദ്സ്വഭാവം ഉല്‍കൃഷ്ടമനുഷ്യ‍െന്‍റ സ്വത്തും പുരോഗതി പ്രാപിച്ച ഒരു സമൂഹത്തി‍െന്‍റ അസ്ഥിവാരവുമാണ്‌. അതുള്ളിടത്തോളം സമൂഹം നി"നില്‍ക്കും. അതു നശിച്ചാല്‍ സമൂഹവും നശിക്കും അതില്ലാതെ അതിന്‌ ജീവിതമില്ല. ""ഒരു സമൂഹത്തി‍െന്‍റ ധാര്‍മ്മികബോധത്തിന്ന്‌ ആപത്ത്‌ സംഭവിച്ചാല്‍ പിന്നെ അതി‍െന്‍റ ശവസംസ്കാരത്തിന്ന്‌ ഏര്‍പ്പാടുചെയ്തുകൊള്ളുക" എന്ന്‌ ഒരു കവി ആഹ്വാനം ചെയ്തു. മതങ്ങല്‍ പൊതുവെയും ഇസ്‌ലാം വിശേഷിച്ചും ധാര്‍മ്മിക സദാചാരബോധത്തിന്നും സല്‍സ്വഭാവത്തിന്നും ഉന്നത സ്ഥാനവും പ്രാധാന്യവും കല്‍പിക്കുന്നു. ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ നല്‍കിയ ഏറ്റവും ഉല്‍കൃഷ്ടമായ സ്വഭാവം ഉള്ളവനാകുന്നു" (നൂൺ: 4) എന്നാണ്‌. ത‍െന്‍റ നിയോഗത്തെ പ്രവാചകന്‍ (സ) സംക്ഷിപ്തമായി നിര്‍വ്വചിച്ചതിപ്രകാരമാണല്ലോ: ""ശ്രേഷ്ഠമായ സ്വഭാവഗുണങ്ങല്‍ പൂര്‍ത്തീകരിക്കുകയാണ്‌ എ‍െന്‍റ നിയോഗോദ്ദേശ്യം." (ബുഖാരി, ഹാക്കിം, ബൈഹഖി).
ഇബ്നുല്‍ ഖയ്യിമിനെപ്പോലുള്ള അഗാധപണ്ഡിതന്‍ ദീനിനെ സ്വഭാവഗുണമായി നിര്‍വ്വചിച്ചതു ആശ്ചര്യമുളവാക്കേണ്ടതില്ല. അദ്ദേഹം പറഞ്ഞു: മതമെന്നാല്‍ സ്വാഭാവഗുണം തന്നെ. വല്ലവരും നിനക്ക്‌ സ്വഭാവഗുണം വര്‍ദ്ധിപ്പിച്ചാല്‍ അവര്‍ നിനക്കേറ്റിത്തരുന്നത്‌ നി‍െന്‍റ മതഭക്തിയാണ്‌." ഏതാനും തിരുവചനങ്ങളുടെ പുനരാവിഷ്കാരം മാത്രമാണിത്‌. ""ഏറ്റവും നല്ല സ്വഭാവം ഉല്‍ക്കൊള്ളുന്നവരാണ്‌ ഏറ്റവും പൂര്‍ണ്ണമായ വിശ്വാസമുള്ളവര്‍!" (തിര്‍മിദി) ""പുണ്യമെന്നാല്‍ സദ്സ്വാഭാവമാണ്‌" (മുസ്ലിം) ""വിധി ദിനത്തില്‍, വിശ്വാസിയുടെ തുലാസ്സില്‍ സദ്‌ സ്വഭാവത്തേക്കാല്‍ കനം തൂങ്ങുന്നതായി മറ്റൊന്നുമില്ല." (തിര്‍മിദി). ഇതെല്ലാം മതത്തിലും സമൂഹത്തിലും സ്വഭാവഗുണങ്ങല്‍ക്കും സദാചാരനിഷ്ഠക്കും കല്‍പിക്കപ്പെടുന്ന പ്രാധാന്യം സ്പഷ്ടമാക്കുന്നു. മതത്തി"ത്‌ ഈടുറ്റ ഒരു സ്തംഭമാണ്‌. സമൂഹത്തെ സംബന്ധിച്ചിടത്തോളം ഉറച്ച അസ്തിവാരവും.

മതമില്ലാതെ സദാചാരമില്ല

മതം ധര്‍മ്മനിഷ്ഠാജീവിതത്തിന്‌ ആഹ്വാനം ചെയ്യുക മാത്രമല്ല, അതി‍െന്‍റ നിയമങ്ങല്‍ ആവിഷ്കരിക്കുകയും പരിധികല്‍ നിര്‍ണയിക്കുകയും പൊതുമാനദണ്ഡങ്ങല്‍ നിശ്ചയിക്കുകയും പെരുമാറ്റച്ചട്ടങ്ങളുടെ വിശദാംശങ്ങളില്‍ മാതൃകകല്‍ നിരത്തുക കൂടി ചെയ്യുന്നു. അവ കണിശമായി പാലിക്കുവാനുള്ള പ്രേരണ നല്‍കുന്നു. പാലിച്ചവര്‍ക്ക്‌ രക്ഷയും "ംഘിച്ചവര്‍ക്ക്‌ ശിക്ഷയും നിശ്ചയിക്കുന്നു.
"മതമുക്തമായ സദാചാരം അര്‍ത്ഥശൂന്യമാണ്‌" - ഒരു ജര്‍മന്‍ തത്വചിന്തകന്‍ പ്രസ്താവിച്ചു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറയുകയുണ്ടായി: മതവും സദാചാരവും അവിഭാജ്യമായ ഏകതയാണ്‌. അവ തമ്മില്‍ ഭേദം കല്‍പിക്കാനാവില്ല. സദാചാരത്തി‍െന്‍റ ആത്മാവാണ്‌ മതം. സദാചാരമാകട്ടെ, ആത്മാവിന്ന്‌ അന്തരീക്ഷംപോ‍െ"യും! മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ മതം സദാചാരത്തെ വെള്ളവും ആഹാരവും നല്‍കി വളര്‍ത്തുന്നു - വെള്ളം വിളകളെയെന്ന പോ‍െ"!"
വര്‍ഷങ്ങല്‍ക്ക്മുമ്പ്‌ ഇംഗ്ലണ്ടി‍െ" ഒരു ജഡ്ജി ‍േലാകത്തി‍െന്‍റ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി - കുപ്രസിദ്ധമായ പ്രോഫ്യൂമോ സംഭവത്തില്‍ വിധി പ്രസ്താവിച്ച ജഡ്ജി. "ണ്ടനി‍െ" ത‍െന്‍റ "ളിതമായ ഫ്ലാറ്റില്‍ മൂന്നുമാസക്കാ"ം ചടഞ്ഞിരുന്ന്‌ അദ്ദേഹം കേസ്‌ പഠിച്ചു. കേസന്വേഷണവേളയില്‍ 180 ഓളം സ്ത്രീപുരുഷ?‍ാരെയും പത്രപ്രവര്‍ത്തകരെയും പാര്‍ലിമെന്ര്‌ അംഗങ്ങളെയും അദ്ദേഹം വിചാരണ ചെയ്തിരുന്നു. ഏഴു "ക്ഷത്തിഅമ്പതിനായിരം പദങ്ങളുള്ള വിധിന്യായത്തി‍െന്‍റ അവസാനഭാഗത്ത്‌ വെട്ടിത്തിളങ്ങുന്ന അക്ഷരങ്ങളില്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി: ""മതത്തെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട്‌ സദാചാരം ഉണ്ടാവുകയില്ല. സദാചാരമില്ലാതെ നിയമവ്യവസ്ഥ നി"നിര്‍ത്താനും കഴിയില്ല."
മതം മാത്രമാണ്‌ ന?-തി?കളെ വേര്‍തിരിക്കുന്ന കുറ്റമറ്റ മാനദണ്ഡം. മനുഷ്യര്‍ ഉറ്റുനോക്കുന്ന പരമോല്‍കൃഷ്ട മൂല്യങ്ങളുമായി അവനെ ബന്ധിക്കുന്ന ശക്തിയും അതുമാത്രം. സ്വാര്‍ത്ഥം, ജ?വാസനകളുടെ കടിഞ്ഞാണില്ലായ്മ, ശീ"ങ്ങളുടെ ആധിപത്യം തുടങ്ങിയവയില്‍ നിന്ന്‌ മനുഷ്യന്ന്‌ മുക്തി നല്‍കാനും മതത്തിനേ കഴിയൂ. സദാചാരസൗധം പടുക്കപ്പെടേണ്ടുന്ന ചൈതന്യവത്തായ ഒരു മനഃസാക്ഷിയെ വളര്‍ത്തിയെടുക്കുന്നതും മതമത്രെ.

No comments:

Post a Comment